92) Sūrat Al-Layl

Printed format

92) سُورَة اللَيل

Wa Al-Layli 'Idhā Yaghshá َ092-001. രാവിനെതന്നെയാണ സത്യം ; അത്‌ മൂടികൊണ്ടിരിക്കുമ്പോള്‍ وَاللَّيْلِ إِذَا يَغْشَى
Wa An-Nahāri 'Idhā Tajallá َ092-002. പകലിനെ തന്നെയാണ സത്യം ; അത്‌ പ്രത്യക്ഷപ്പെടുമ്പോള്‍ وَالنَّهَارِ إِذَا تَجَلَّى
Wa Mā Khalaqa Adh-Dhakara Wa Al-'Unthá َ092-003. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം; وَمَا خَلَقَ الذَّكَرَ وَالأُنْثَى
'Inna Sa`yakum Lashattá َ092-004. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. إِنَّ سَعْيَكُمْ لَشَتَّى
Fa'ammā Man 'A`ţá Wa Attaqá َ092-005. എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും فَأَمَّا مَنْ أَعْطَى وَاتَّقَى
Wa Şaddaqa Bil-Ĥusná َ092-006. ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ وَصَدَّقَ بِالْحُسْنَى
Fasanuyassiruhu Lilyusrá َ092-007. അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക്‌ സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌. فَسَنُيَسِّرُه ُُ لِلْيُسْرَى
Wa 'Ammā Man Bakhila Wa Astaghná َ092-008. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, وَأَمَّا مَنْ بَخِلَ وَاسْتَغْنَى
Wa Kadhdhaba Bil-Ĥusná َ092-009. ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ وَكَذَّبَ بِالْحُسْنَى
Fasanuyassiruhu Lil`usrá َ092-010. അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌. فَسَنُيَسِّرُه ُُ لِلْعُسْرَى
Wa Mā Yughnī `Anhu Māluhu 'Idhā Taraddá َ092-011. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന്‌ പ്രയോജനപ്പെടുന്നതല്ല. وَمَا يُغْنِي عَنْهُ مَالُهُ~ُ إِذَا تَرَدَّى
'Inna `Alaynā Lalhudá َ092-012. തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. إِنَّ عَلَيْنَا لَلْهُدَى
Wa 'Inna Lanā Lal'ākhirata Wa Al-'Ū َ092-013. തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും. وَإِنَّ لَنَا لَلآخِرَةَ وَالأُولَى
Fa'andhartukum Nārāan Talažžá َ092-014. അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിരിക്കുന്നു. فَأَنْذَرْتُكُمْ نَارا ً تَلَظَّى
Lā Yaşlāhā 'Illā Al-'Ash َ092-015. ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല. لاَ يَصْلاَهَا إِلاَّ الأَشْقَى
Al-Ladhī Kadhdhaba Wa Tawallá َ092-016. നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ( വ്യക്തി ) الَّذِي كَذَّبَ وَتَوَلَّى
Wa Sayujannabuhā Al-'Atqá َ092-017. ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌. وَسَيُجَنَّبُهَا الأَتْقَى
Al-Ladhī Yu'utī Mālahu Yatazakká َ092-018. പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന ( വ്യക്തി ) الَّذِي يُؤْتِي مَالَه ُُ يَتَزَكَّى
Wa Mā Li'ĥadin `Indahu Min Ni`matin Tuj َ092-019. പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല. وَمَا لِأحَدٍ عِنْدَه ُُ مِنْ نِعْمَة ٍ تُجْزَى
'Illā Abtighā'a Wajhi Rabbihi Al-'A`lá َ092-020. തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ. إِلاَّ ابْتِغَاءَ وَجْهِ رَبِّهِ الأَعْلَى
Wa Lasawfa Yarđá َ092-021. വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌. وَلَسَوْفَ يَرْضَى
Next Sūrah